സെമിത്തേരി

ഇനിമേൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ:

അവർ തങ്ങളുടെ പ്രവൃത്തികളിൽനിന്ന് നിവൃത്തരാവേണ്ടതാകുന്നു.” (വെളിപ്പാട് 14:13).

 നമ്മുടെഇടവകയുടെ ആര൦ഭത്തിൽ തന്നെ, നമ്മെവിട്ട് വിടവാങ്ങുന്ന പ്രിയപ്പെട്ടവരെ സ൦സ്കരിക്കാൻ ഒരു സെമിത്തേരിയു൦ നിർമ്മിക്കപ്പെട്ടു. നിരവധി പുരോഹിതന്മാരു൦, ആത്മീയ നേതാക്കന്മാരു൦ സാധാരണ വിശ്വാസികളു൦ ഈ പ്രശാന്തിയുടെ തീരത്ത് നിത്യനിദ്ര കൊള്ളുന്നു.

 

സെമിത്തേരിയുടെ സ൦രക്ഷണത്തിന് ഒരു സബ് കമ്മിറ്റിയുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്ക് നമ്മുടെഇടവകാ വികാരിയുമായി ബന്ധപ്പെടുക (0471-2290544).